
ടോക്യോ: ശക്തമായ മഴയിൽ മലമുകളില്‍നിന്നും കുത്തിയൊലിച്ചു ചെളി. വന്‍ ശബ്ദത്തോടെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടു പേർ മരിച്ചു. ജപ്പാനിലെ ജനവാസ കേന്ദ്രങ്ങളിലാണ് കനത്ത നാശം വിതച്ച് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിരിക്കുന്നത്.
അടമിയിൽ ശക്തമായ മഴയെത്തുടര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇതിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഇരുപതോളം പേരെ കാണാതായെന്നും റിപ്പോർട്ട്. ചെളിയില്‍ കണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പ്രദേശിക സമയം 10.30നാണ് ഉരുള്‍പൊട്ടിയത്. മഴക്കാലത്ത് ജപ്പാനില്‍ ഇടയ്ക്കിടെ ഉരുള്‍പൊട്ടലുണ്ടാകാറുണ്ട്.
Yikes!
Landslide in Japan! pic.twitter.com/A9DCFIEHHl
— Grasshopper (@maybe60794885) July 3, 2021
പ്രധാനമന്ത്രി യോഷിഹിദെ സുഗ രക്ഷാപ്രവര്‍ത്തനത്തിന് കര്‍മ സേനയെ നിയോഗിച്ചു.
Post Your Comments