വിദ്യാര്‍ത്ഥിനി നോക്കി നില്‍ക്കെ ബസില്‍ വച്ചു പരസ്യമായി സ്വയംഭോഗം ചെയ്ത മധ്യവയസ്കനെ ന്യായികരിച്ച് തസ്ലിമ നസ്രിന്‍

ഡല്‍ഹി: വിവാദ പ്രസ്ഥാവനയുമായി എഴുത്തുകാരി തസ്ലിമ നസ്രിന്‍. വിദ്യാര്‍ത്ഥിനി നോക്കി നില്‍ക്കെ ബസില്‍ വച്ചു പരസ്യമായി സ്വയംഭോഗം ചെയ്ത മധ്യവയസ്കനെ ന്യായികരിച്ചുകൊണ്ടാണ് എഴുത്തുകാരി രംഗത്തെത്തിയത്. സോഷില്‍മീഡിയയില്‍ എഴുത്തുകാരിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തസ്ലിമ ട്വീറ്റ് ചെയ്തത് ഇന്നത്തെകാലത്തു ഭേതം പരസ്യമായ സ്വയം ഭോഗമാണെന്നായിരുന്നു.

ഒരാള്‍ ആള്‍കൂട്ടത്തിടനിയില്‍ നിന്നു സ്വയംഭോഗം ചെയ്യുന്നതു വലിയ തെറ്റായി കാണെണ്ടതില്ല. സ്വയംഭോഗം ചെയ്യുന്നതാണ് കൊലപാതകം ചെയ്യുന്നതിനേക്കാളും പീഡിപ്പിക്കുന്നതിനേക്കാളും ഭേതം. മാത്രമല്ല ആള്‍കൂട്ടത്തില്‍ വച്ചു സ്വയംഭോഗം ചെയ്യുന്നതു കുറ്റമാണോ എന്നും തസ്ലിമ ചോദിക്കുന്നുണ്ട്.

read also: ‘ഭാരത്‌ മാതാ കീ ജയ്’ – ഒവൈസിക്കെതിരെ തസ്ലീമ നസ്രിന്‍

എന്നാല്‍ സോഷില്‍ മീഡിയ ഐപിസി സെഷനുകള്‍ നിരത്തി ഇതു കുറ്റമാകുന്നത് എങ്ങനെ എന്നും വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണു ബസില്‍ യാത്ര ചെയ്തിരുന്ന ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി ബസില്‍ വച്ചു സ്വയംഭോഗം ചെയ്തയാളുടെ വീഡിയോ സോഷില്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.